ലൈംഗികച്ചുവയില്ലാതെ കുട്ടിയുടെ കവിളിൽ തൊടുന്നതു ലൈംഗിക അതിക്രമമല്ലെന്നു ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. എട്ടു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ 46 വയസ്സുകാരനു ജാമ്യം അനുവദിച്ചുകൊണ്ടാണു നിരീക്ഷണം. അതേസമയം തന്റെ അഭിപ്രായപ്രകടനം ഈ കേസുമായി ബന്ധപ്പെട്ടു മാത്രമാണെന്നും മറ്റു കേസുകളിലെ വിചാരണയെ ഈ നിരീക്ഷണം ബാധിക്കരുതെന്നും ജസ്റ്റിസ് സന്ദീപ് ഷിൻഡെ വ്യക്തമാക്കി.
English summary; bombay highcourt statement
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.