സിമന്റ് വില ചാക്കിന് 60 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്ന് സിമന്റ് നിർമ്മാതാക്കളുടെ സംഘടന. പെറ്റ് കോക്ക് ലഭ്യമല്ലാത്തതും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അനിയന്ത്രിതമായ വിലവർധനയുമാണ് സിമന്റിന്റെ വിലക്കയറ്റത്തിന് കാരണമെന്ന് സൗത്ത് ഇന്ത്യൻ സിമന്റ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പെന്നാ സിമന്റ്സ് ഡയറക്ടറുമായ കൃഷ്ണ ശ്രീവാസ്തവ അറിയിച്ചു. ഇന്ധനവില ഇനിയും കൂടിയാൽ ഭാവികാര്യങ്ങൾ ഇപ്പോൾ പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
English Summary : cement prices need to be increased says manufacturers
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.