മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ജനുവരി 9നാണ് സംഭവം നടന്നത്. സംഭവം അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് നടന്നിരിക്കുന്നത്.
ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. പത്ത് കുഞ്ഞുങ്ങളാണ് തീപിടുത്തതില്‍ മരിച്ചത്. ഐസിയുവിലുണ്ടായിരുന്ന 7 കുഞ്ഞുങ്ങളെ രക്ഷിച്ചിരുന്നു. ചിലര്‍ക്ക് പൊളളലേറ്റിറ്റുണ്ട്.
ENGLISH SUMMARY: no action taken against new born babies died in maharashtra
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.