ഈ മാസം 14 വരെയാണ് കേന്ദ്രസർക്കാർ ലോക് ഡൗൺ തീരുമാനിച്ചിരിക്കുന്നത്. അതിന്ശേഷം കേന്ദ്രം എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് അറിഞ്ഞ ശേഷമേ സംസ്ഥാനം തുടർ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർമസമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉള്ളതല്ല. പ്രധാനമന്ത്രി ആവശ്യപ്പെട്ടത് സംസ്ഥാനങ്ങളിൽ വിദഗ്ധ സമിതിയെ നിശ്ചയിച്ച് ആ സമിതി റിപ്പോർട്ട് കൊടുക്കണമെന്നാണ്. സമിതി നൽകിയ റിപ്പോർട്ട് കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.