സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയില്‍ മോചിതനായ പ്രതി സന്ദീപ് നായര്‍ തനിക്ക് ഇഡിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായതായി വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയാന്‍ ഇഡിയാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് സന്ദീപ് പറഞ്ഞു. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പരിപാടിയിലേക്ക് ക്ഷണിച്ചത് ജനപ്രതിനിധി എന്ന നിലയിലാണ്. എന്നാല്‍ ശിവശങ്കറില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് സന്ദീപ് നായര്‍ വ്യക്തമാക്കി. സ്വപ്നയുമായി താന്‍ മുഖ്യന്ത്രിയുടെ ഓഫീസില്‍ പോയിട്ടില്ലെന്ന് സന്ദീപ് പറഞ്ഞു.
english summary:Sandeep Nair said that the ED had forced him to say the name of cheifministers office
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.