ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയിൽ വച്ച് അപകടത്തിൽപ്പെട്ട ലൈബിരിയൻ കപ്പൽ എംഎസ്സി എൽസയുടെ കമ്പനിക്കെതിരെ കേസ്. കപ്പൽ കമ്പനി ഒന്നാം പ്രതിയായും ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയായും കപ്പലിലെ ജീവനക്കാർ മൂന്നാം പ്രതിയായുമായാണ് കേസ്. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ കപ്പൽ നീങ്ങി എന്നതാണ് നടപടിക്കുള്ള കാരണം. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ 282, 285, 286, 287, 288, 3(5) വകുപ്പ് അനുസരിച്ചാണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.