കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം നേരത്തെ ഇദ്ദേഹത്തെ ശുപാർശ ചെയ്തിരുന്നു.
34 ജഡ്ജിമാരുള്ള സുപ്രീം കോടതിയിലെ രണ്ട് ഒഴിവുകളിൽ ഒന്ന് നികത്തിക്കൊണ്ടാണ് ജസ്റ്റിസ് ബാഗ്ചിയുടെ നിയമനം. മലയാളി ജഡ്‌ജി കെ വി വിശ്വനാഥൻ 2031 മേയിൽ വിരമിക്കുന്നതോടെ ചീഫ് ജസ്റ്റിസ് ആകുന്നത് ജോയ്‌മല്യ ബാഗ്ചി ആയിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.