ഏശു ക്രിസ്തു കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റതിന്റെ ഓർമ്മ പുതുക്കി.
ക്രൈസ്തവ ദേവാലകൾ ഓശാന ഞായർ നടത്തി കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് മാനന്തവാടി രൂപത ബിഷപ്പ്
മാർ ജോസ് പൊരുന്നേടം നേതൃത്വം നൽകി മാനന്തവാടി അമലോത്ഭവമാതദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി ഫാ വില്ല്യം രാജും കരിമാനി ഉണ്ണിശോ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. ലിൻസ് ചെങ്ങിനിയാടൻ ഫാ.. ജെയിംസ് പുറത്തേൽ തുടങ്ങിയ നേതൃത്വം നൽകി. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും പുരോഗമിക്കുകയാണ്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.