19 April 2024, Friday

Related news

April 12, 2024
April 1, 2024
March 31, 2024
March 25, 2024
March 10, 2024
February 22, 2024
February 17, 2024
February 16, 2024
February 15, 2024
February 2, 2024

ഉദയ്പുർ കൊലപാതകം; പ്രതിഷേധത്തിനിടെ സംഘർഷം

Janayugom Webdesk
June 30, 2022 2:41 pm

രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർ കല്ലേറ് നടത്തി.

വിവിധ ഹിന്ദു സംഘടനകളിൽ നിന്നുള്ള 1,000ത്തോളം ആളുകളാണ് മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയത്. കൊല നടന്ന സ്ഥലത്ത് പ്രതിഷേധക്കാർ എത്തിയത് സംഘർഷ സാധ്യതയുടെ വ്യാപ്തി വർധിപ്പിച്ചു.

മതനിന്ദാ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യൽക്കാരൻ കനയ്യ ലാലിനെയാണ് കടയിൽ കയറി രണ്ടുപേർ കഴുത്തറത്തു കൊന്നത്.

പ്രതികളായ റിയാസ് അഖ്താരി, ഗോസ് മുഹമ്മദ് എന്നിവരെ പൊലീസ് രാത്രി അറസ്റ്റ് ചെയ്തു. അക്രമികളിലൊരാളാണു കനയ്യലാലിന്റെ കഴുത്തറത്തത്. മറ്റൊരാൾ ഇതു ചിത്രീകരിച്ചു. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ ആളോട് പ്രതികാരം ചെയ്തുവെന്ന് അക്രമികൾ പറയുന്നുണ്ട്.

Eng­lish summary;Udaipur mas­sacre; Clash dur­ing the protest

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.