Site iconSite icon Janayugom Online

യുപിയില്‍ 20,000 രൂപയ്ക്ക് മകനെ വിറ്റു

ഉത്തര്‍പ്രദേശില്‍ 20,000 രൂപയ്ക്ക് ദമ്പതികള്‍ മകനെ വിറ്റു. മൈക്രോഫിനാൻസ് കടക്കെണി തീര്‍ക്കാനാണ് ലക്ഷ്മിന പട്ടേലും ഹരേഷും രണ്ട് വയസുള്ള മകൻ രാജയെ വിറ്റത്. കുഷിനഗർ ജില്ലയിലെ ദശാവ ഗ്രാമത്തിലെ ഭേദിഹാരി തോലയിലാണ് സംഭവം നടന്നത്. വിവാദമായതോടെ അ­ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന പൊലീസുകാരനും ഇവരെ ഭീഷണിപ്പെടുത്തി 5000 രൂപ തട്ടിയെടുത്തു. 

Exit mobile version