
ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷം ശക്തമായതിനെ തുടർന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ബന്ധപ്പെട്ട വ്യോമയാന അധികാരികളും നിർദേശം നൽകി. സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) സിവിൽ ഏവിയേഷൻ ആവശ്യങ്ങൾക്കായി ഈ വിമാനത്താവളങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മെയ് 12 ന് രാവിലെ 10:30 മുതൽ പുനരാരംഭിച്ചതായി ചണ്ഡീഗഡ് വിമാനത്താവള അതോറിറ്റി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.