
രാജ്യത്തെ ശിശുമരണ നിരക്ക് (IMR) 25 എന്ന റെക്കോഡ് കുറവിലെത്തി. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2023 ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരമാണിത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മരണ നിരക്ക് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മണിപ്പൂരിലാണ്. കേരളമാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും കൂടുതൽ ജനന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ബീഹാറിലാണ്. ഏറ്റവും കുറവ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.