
ആറ് വർഷം മുൻപ് വിജിൽ എന്ന യുവാവിനെ ചതുപ്പുനിലത്തിൽ കെട്ടിത്താഴ്ത്തിയ കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. സരോവരത്തെ കണ്ടൽക്കാടുകളിലാണ് പരിശോധന നടക്കുന്നത്. കേസിലെ ഒന്നാം പ്രതി നിഖിലിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നിഖിലിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇയാൾ കാണിച്ചുകൊടുത്ത സ്ഥലത്താണ് പരിശോധന നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.