
സെബാസ്റ്റ്യനെതിരെ തെളിവുകൾ ശക്തമാക്കി പൊലീസ്. ചേർത്തലയിൽ നിന്ന് കാണാതായ റിട്ട.പഞ്ചായത്ത് ജീവനക്കാരി ഐഷയുടെ കേസും സെബാസ്റ്റ്യനിൽ എത്തി നിൽക്കുകയാണ്. ഏറ്റുമാനൂരിൽ കാണാതായ ജയ്നമ്മ, ചേർത്തല സ്വദേശി ബിന്ദു പത്മനാഭൻ എന്നിവരുടെം കൊലപാതകത്തിന് സമാനമാണ് ഐഷയുടെ കേസും എന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ അന്വേഷണങ്ങൾക്കായി ജില്ലാ പൊലീസ് മേധാവി ചേർത്തല സ്റ്റേഷൻ ഓഫീസർ ജി അരുണിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നിലവിൽ ജയ്നമ്മ കേസിൽ റിമാൻഡിലാണ് സെബാസ്റ്റ്യൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.