ചെട്ടിക്കാട് ഭാഗത്ത് മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 12 മണിയോടെയാണ് അക്രമം. തുമ്പി ബിനുവിന്റേയും ജോൺകുട്ടിയുടെയും സംഘങ്ങൾ ആണ് ഏറ്റുമുട്ടിയത്.
ഇരുവരും പരസ്പരം കുത്തി. ഒരാളുടെ നില ഗുരുതരമാണ്. മണ്ണഞ്ചേരി പോലീസും നോർത്ത് പോലീസും എത്തിയാണ് ഗുണ്ടകളെ പിന്തിരിപ്പിച്ചത്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെയും ഇരുവരുടെയും സംഘങ്ങൾ ഏറ്റുമുട്ടാൻ ഒരുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.