
മുനമ്പം മേഖലയിലെ 610 കുടുംബങ്ങളുൾപ്പെടുന്ന ഭൂപ്രശ്നത്തിന് ആശ്വാസ ഇടപെടലുകളുമായി സംസ്ഥാന സർക്കാർ. കരം സ്വീകരിക്കലും ഭൂമിയുടെ പോക്കുവരവ് നടപടികളും പുരോഗമിക്കവെ സുപ്രീം കോടതി ഇടക്കാല സ്റ്റേ ആശങ്ക പരത്തിയിരുന്നു. വഖഫ് സംരക്ഷണ സമിതി നൽകിയ അപ്പീലിൽ വന്ന വിധിയെ തുടർന്ന് നടപടികൾ നിർത്തി വച്ചെങ്കിലും, സുപ്രീം കോടതി ഉത്തരവിൽ വ്യക്തത വരുത്തിയതിന് ശേഷം കരം സ്വീകരിക്കൽ പുനരാരംഭിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.