
റാപ്പർ വേടനെ തൃശ്ശൂരിൽ എത്തിച്ചു തെളിവെടുത്തു. വേടന് പുലിപ്പല്ലിൽ വെള്ളികെട്ടി നൽകിയ ജ്വല്ലറിയിലും വീട്ടിലും എത്തിച്ചാണ് തെളിവെടുത്തത്.
രാവിലെയാണ് വിയൂർ പവർഹൗസ് ജംഗ്ഷനിലെ സരസ ജ്വല്ലറി വർക്സിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വേടനെ എത്തിക്കുകയായിരുന്നു. പുലിപ്പല്ല് ആണെന്ന് അറിയാതെയാണ് താൻ വെള്ളിയിൽ കെട്ടി നൽകിയതെന്നും വേടനെ തനിക്ക് മുൻപരിചിയം ഇല്ലായിരുന്നെന്നും ജ്വല്ലറി ഉടമ സന്തോഷ് കുമാർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ജ്വല്ലറിയിലേക്ക് ശേഷം വേടനെ വീട്ടിലെത്തിച്ചും തെളിവെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.