
ജില്ലയിലെ നെല്‍കര്‍ ഷകരെ ചേര്‍ത്ത് നിര്‍ത്തി സ പ്ലൈകോ. രണ്ടാംവിളയ്ക്ക് ആകെ 1.25 ല ക്ഷം ടൺ നെല്ല് സംഭരിക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. രണ്ടുദിവസം മുമ്പുവരെയുള്ള കണക്കനുസരിച്ച് 60, 301 ടൺ നെല്ല് സംഭരിച്ചു. ആകെ സംഭരിക്കാൻ ലക്ഷ്യമിടുന്നതിന്റെ 48.24 ശതമാനമാണിത്.
അവധി അവസാനിച്ചതിനാൽ വരുംദിസങ്ങളിൽ കൂടുതൽ നെല്ലെടുക്കും.
മഴ ഒഴിഞ്ഞുനിന്നാൽ സംഭരണം വീണ്ടും വേഗത്തിലാകും. നെല്ല് നൽകിയശേഷം പിആർഎസ് ലഭിച്ചവർക്കായി 13.27 കോടി രൂപ സപ്ലൈകോ അനുവദിച്ചിട്ടുണ്ട്. 2,492 കർഷകർക്ക് സംഭരണവിലയായ 10. 9 കോടി രൂപയാ ണ് ബാങ്കുകളിലൂടെ വിതരണം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.