ഗുജറാത്തിലെ സൂറത്തിൽ സോഷ്യൽ മീഡിയയിൽ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വർധിക്കാത്തതിൽ മനംനൊന്താണ് ഇരുപത്തൊന്നുകാരനായ വ്‌ളോഗർ ജീവനൊടുക്കി. കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൻ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ പിതാവ് പൊലീസിനോട് പറഞ്ഞു. 7000-ലധികം ഫോളോവേഴ്‌സ് ഇയാൾക്കുണ്ടായിരുന്നു. വീടിന് സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.