
36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഈജിപ്ത്, ടാൻസാനിയ, നൈജീരിയ, ഘാന, കാമറൂൺ എന്നിവയുൾപ്പെടെ 25 ആഫ്രിക്കൻ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അമേരിക്കൻ വിദേശകാര്യ വകുപ്പ് നിർദേശിച്ച മാറ്റങ്ങൾ ഈ രാജ്യങ്ങൾ രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണം. അല്ലാത്തപക്ഷം പ്രവേശന വിലക്ക് ബാധകമാകും. പാസ്പോർട്ട് അനുവദിക്കുന്നതിലെ അഴിമതി ഉൾപ്പെടെ തടയണമെന്നാണ് അമേരിക്കയുടെ പ്രധാന നിർദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.