5 July 2024, Friday
KSFE Galaxy Chits

മാനസ കൊലപാതകം: ബിഹാര്‍ സ്വദേശികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

Janayugom Webdesk
കൊച്ചി
August 13, 2021 5:49 pm

നെല്ലിക്കുഴിയില്‍ ഡെന്‍റല്‍ വിഭാഗം ഹൗസ് സര്‍ജന്‍ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തോക്ക് നൽകിയ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുന്നു. എട്ട് ദിവസത്തേക്കു കസ്റ്റഡിയില്‍ ലഭിച്ച പ്രതികളില്‍നിന്നു കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കേരളത്തിലേക്കു കൂടുതല്‍ തോക്കുകള്‍ കടത്തിയിട്ടുണ്ടെന്ന സൂചനയുള്ള സാഹചര്യത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും. ഇവരുടെ കൂട്ടാളികള്‍ കേരളത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍, മറ്റാര്‍ക്കും തോക്ക് നല്‍കിയിട്ടില്ലെന്ന മൊഴിയാണു പ്രതികള്‍ നല്‍കുന്നതെന്നാണു വിവരങ്ങള്‍.

അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീഹാര്‍ സ്വദേശികളായ സോനുകുമാര്‍ (22), മനീഷ്‌കുമാര്‍ വര്‍മ (21) എന്നിവരെയാണു പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനും തെളിവെടുപ്പ് നടത്താനും വേണ്ടിയാണു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. നെല്ലിക്കുഴിയില്‍ ഡോ. മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് രാഖിലിന് നല്‍കിയത് ഇവരാണെന്നു കണ്ടെത്തിയായിരുന്നു അറസ്റ്റ്.

Eng­lish Sum­ma­ry : bihar natives being ques­tioned by police in man­asa murder

You may also like this video :

TOP NEWS

July 5, 2024
July 5, 2024
July 4, 2024
July 4, 2024
July 4, 2024
July 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.