
ലോകം മാറുകയാണ് അതിനൊപ്പം നമ്മുടെ പഠന രീതിയും മാറണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്കങ്ങള്‍ പരിഷ്കരിച്ചു. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയാണ് പാഠപുസ്കം തയ്യാറാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെടു. ലിംഗസമത്വത്തെ കുറിച്ച് സ്ലൂളുകളിും അറിവുണ്ടാക്കി.
അതിനുവേണ്ടി പാഠപുസ്കത്തില്‍ അനുബന്ധ ഭാഗങ്ങള്‍ ഉള്‍പ്പെട്ടതായും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എന്നത് അല്ല അവസാന വാക്ക് അല്ല എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.