19 May 2024, Sunday

Related news

March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 21, 2024
January 2, 2024
December 11, 2023

ഒഴിപ്പിക്കൽ നടപടി നിർത്തിവച്ചു; ഷെല്ലാക്രമണം തുടർന്ന് റഷ്യ

Janayugom Webdesk
കീവ്
March 5, 2022 5:47 pm

ഉക്രെയ്നിലെ മരിയോപോളിൽനിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചു. റഷ്യ ആക്രമണം നിർത്താത്ത പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നിർത്തിവച്ചതെന്ന് മരിയോപോൾ നഗരഭരണകൂടം അറിയിച്ചു.

നിലവിൽ മരിയോപോളിൽനിന്നും ഒഴിപ്പിക്കാൻ പറ്റുന്ന സാഹചര്യമല്ലാത്തതിനാലാണ് നടപടി നിര്‍ത്തിവച്ചത്. റഷ്യയുടെ ഭാഗത്തുനിന്നും ഷെല്ലാക്രമണം തുടരുകയാണെന്നും മരിയോപോൾ ഡെപ്യൂട്ടി മേയർ പറഞ്ഞു.

മരിയോപോളിൽ 440, 000 പേരാണ് കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിനു വേണ്ടിയാണ് ഇന്ന് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെ പത്താം നാൾ ആണ് പ്രഖ്യാപനം വരുന്നത്.

ഉക്രെയ്നിലെ പ്രാദേശിക സമയം രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നിരവധി പേരാണ് ഉക്രെയ്നിൽ കുടുങ്ങികിടക്കുന്നത്.

eng­lish sum­ma­ry; The evac­u­a­tion process was halted

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.