17 March 2025, Monday
KSFE Galaxy Chits Banner 2

Related news

January 13, 2025
November 26, 2024
November 19, 2024
November 16, 2024
November 15, 2024
July 16, 2024
July 3, 2024
June 11, 2024
May 23, 2024
May 23, 2024

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

Janayugom Webdesk
ലഖ്നൗ
December 30, 2021 2:57 pm

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ യുപി സന്ദര്‍ശിച്ചത്. വിവിധ രാഷ്ട്രിയപാർട്ടികളുടെ പ്രതിനിധികളെ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തൽ നടത്തിയത്. കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തോടൊപ്പം റാലികള്‍ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ പലതിലും കോവിഡ് മാനദണ്ഡം ലംഘിക്കുന്നുണ്ടെന്ന് പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു. ഇവയ്ക്ക് നിയന്ത്രണം വേണമെന്ന് അവർ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

eng­lish sum­ma­ry; Elec­tion Com­mis­sion of Uttar Pradesh does not post­pone Assem­bly polls

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.